ആദ്യമൊക്കെ കർക്കടത്തിലെ ന്ന പോലെ നിറഞ്ഞൊഴുകുന്ന വയലും തോടും കുളവും കിണറും പച്ചപ്പും വിട്ടൊഴിയാത്ത സമയത്ത് വേഴാമ്പലിന്റെ രോദനം ശല്ല്യമായി തോന്നിയിരുന്നു. പക്ഷേ അന്നഹങ്കരിച്ചതിന്റെ ഫലമാണ് ഇന്നൊരു തുള്ളി ജലത്തിന് വഴിയില്ലാതായത്.
"പണയിൽ വാവിട്ടു കേഴുന്ന വേഴാമ്പൽ വറ്റിവരണ്ട മുറ്റത്തെ ചെപ്പ്
ഇരുളുന്ന വാനം നോക്കിയുള്ള കാത്തിരിപ്പ്
വർഷമേ വിണ്ണ് പിളർന്നു നീ മണ്ണിൻ മാറിൽ പതിച്ചെങ്കിൽ"
"പണയിൽ വാവിട്ടു കേഴുന്ന വേഴാമ്പൽ വറ്റിവരണ്ട മുറ്റത്തെ ചെപ്പ്
ഇരുളുന്ന വാനം നോക്കിയുള്ള കാത്തിരിപ്പ്
വർഷമേ വിണ്ണ് പിളർന്നു നീ മണ്ണിൻ മാറിൽ പതിച്ചെങ്കിൽ"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ